” നരേന്ദ്ര മോഡി സിംഗ് “

ഈ ഫോട്ടോയിൽ കാണുന്ന സിക്കുകാരൻ വേറെ ആരുമല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ്. ഇന്ത്യൻ  ജനാധിപത്യത്തിന്റെ കറുത്ത പൊട്ടായി അവശേഷിക്കുന്ന 1975 മുതൽ 21 മാസം അരങ്ങേറിയ അടിയന്തിരാവസ്ഥ അക്കാലത്ത് ജീവിച്ചിരുന്ന ആർക്കും മറക്കാൻ കഴിയില്ല.

അഭിനവ  ദുർഗയുടെ നിർദ്ദേശത്തെ തുടർന്ന്  റബർ സ്റ്റാംമ്പ് ആയിരുന്ന ഫക്രുദ്ദീൻ അലി അടിയന്തരാവസ്ഥയുടെ കലാസിൽ ഒപ്പുവച്ചതു മുതൽ ജനാധിപത്യ സ്നേഹികളെല്ലാം ഒന്നുകിൽ ജയിലിലോ അല്ലെങ്കിൽ ഒളിവിലോ ആയിരുന്നു.

  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്

ഒളിവിലുള്ളവർ തങ്ങളുടെ ആശയ പ്രചരണം തുടർന്നു, ആ കാലത്ത് സിഖുകാരന്റെ വേഷത്തിൽ നടക്കുന്ന നരേന്ദ്ര മോഡിയുടെ  ചിത്രമാണ്  ഇത്.

അടിയന്തരാവസ്ഥയുടെ ഇരകളായ ആളുകളുടെ സംഘടനയുടെ രക്ഷാധികാരിയായ വൈക്കം ഗോപകുമാർ ഈ ചിത്രം ,ഇക്കഴിഞ്ഞ കോഴിക്കോട് സമ്മേളനത്തിൽ പ്രധാനമന്ത്രി നൽകിയപ്പോൾ അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു ചെറു ചിരി പടർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ തടങ്കലിലാക്കി ഇഞ്ചി കൃഷിയിടത്തിൽ അടിമവേല: രണ്ട് മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എൽപിജി ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിലേക്ക് മാറുന്നവർ ശ്രദ്ധിക്കുക; സുരക്ഷാ നിർദ്ദേശങ്ങളുമായി ബെസ്കോം
[masterslider id="10"]

Related posts

Click Here to Follow Us