മാപ്പ്.. മാപ്പ്… മൈസൂരു സർവകലാശാലയിൽ കാശ്മീർ സ്വതന്ത്രമാക്കാൻ ആവശ്യപ്പെട്ട വിദ്യാർത്ഥിനി മാപ്പപേക്ഷിച്ചു.

ബെംഗളൂരു : ജെഎൻയു സർവകലാശാലയിലെ അതിക്രമത്തിനെതിരെ മൈസൂർ സർവ്വകലാശാല വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിൽ കാശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാർഡ് ഉയർത്തിയ സംഭവത്തിൽ മാപ്പപേക്ഷിച്ച് വിദ്യാർഥിനി.

മാസങ്ങളായി കാശ്മീരിൽ ഇൻറർനെറ്റ് ഏർപ്പെടുത്തിയതിനെയാണ് താൻ ഉദ്ദേശിച്ചതെന്നും എന്നാൽ ഇത് തെറ്റായി വ്യാഖ്യാനിക്കുകയും ആയിരുന്നു എന്നും

  ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു

വിദ്യാർഥിനിയായ ബി.നളിനി ന്യായീകരിച്ചു.

സംഭവത്തിൽ കേസെടുത്തതിനെ തുടർന്ന് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു അവർ .

പോലീസ് അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ദിവസം മൈസൂരു മാനസ ഗംഗോത്രിയിലെ ക്യാമ്പസിൽ എത്തിയ പോലീസ് പ്രകടനക്കാരെ ഉപയോഗിച്ച് പ്ലക്കാർഡുകൾ പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts