നവംബർ മൂന്നിനു വൈകിട്ട് റാഞ്ചിയിൽ നിന്നു ബെംഗളൂരുവിലേക്കു വന്ന വിമാനത്തിലെ യാത്രക്കാരിയാണ് പരാതിക്കാരി. അർധരാത്രി കെംപഗൗഡ വിമാനത്താവളത്തിലുണ്ടായ സംഭവത്തിൽ കഴിഞ്ഞ ദിവസമാണു പരാതി നൽകിയത്. എന്നാൽ വിമാനത്തിനകത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചതു സുരക്ഷയുടെ പേരിൽ വിലക്കിയപ്പോൾ ജീവനക്കാരനോട് മോശമായ ഭാഷയിൽ സംസാരിച്ചുവെന്നാണ് എയർലൈൻ അധികൃതർ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു നൽകിയ വിശദീകരണത്തിൽ പറയുന്നത്.
Related posts
-
മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
ബെംഗളൂരു: ആദ്യ വിവാഹബന്ധം നിലനിൽക്കെ സ്പെഷ്യൽ മാര്യേജ് ആക്ട് (1954) പ്രകാരം... -
അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
ബെംഗളൂരു: അന്താരാഷ്ട്രതലത്തിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതോടെ അടുത്ത... -
ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്കോം ട്രാൻസ്ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
ബെംഗളൂരു: വരാനിരിക്കുന്ന വാർഷിക മെയിന്റനൻസ് പ്രവർത്തികളുടെ ഭാഗമായി ജൂലൈ 25, 26...
