ടെക്കിയായ മകനെ വകവരുത്താൻ ക്വട്ടേഷൻ നൽകി പിതാവ്…

ബെംഗളൂരു : സ്വന്തം മകനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയ പിതാവ് പിടിയിൽ.

ജനുവരി 12 നാണ് തൻ്റെ മൂത്ത മകൻ ടെക്കിയായ കൗശലിനെ കാണാനില്ല എന്ന പരാതി ബിസിനസുകാരനായ കേശവ് പ്രസാദ് അടുത്ത പോലീസ് സ്റ്റേഷനിൽ നൽകിയത്.

അതേ ദിവസം തന്നെ എലമല്ലപ്പ തടാകത്തിന് സമീപത്ത് നിന്ന് ലഭിച്ച ബാഗുകളിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ട പരിസരവാസികൾ പോലീസിൽ വിവരമറിയിക്കുകയും തുറന്ന് നോക്കിയപ്പോൾ ഒരു യുവാവിൻ്റെ ശരീര ഭാഗങ്ങൾ ആണ് എന്ന് തിരിച്ചറിയുകയും ചെയ്തു.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

അന്വേഷണം നടത്തിയ പോലീസിന് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം പരാതി നൽകിയ പിതാവ് തന്നെയാണ് മകനെ വധിക്കാൻ ക്വട്ടേഷൻ ഏർപ്പെടുത്തിയത് എന്ന് മനസ്സിലായി.

വസ്തു തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആണ് കൊലപാതകത്തിന് പിന്നിൽ എന്ന് പിതാവ് വെളിപ്പെടുത്തി.

നവീൻ കുമാർ, കേശവ് എന്ന് പേരുള്ള 19 വയസുള്ള വാടകക്കൊലയാളികൾക്കായിരുന്നു പിതാവ് ക്വെട്ടേഷൻ കൊടുത്തത് എന്ന് പോലീസ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
[masterslider id="10"]

Related posts