പാവങ്ങളെ കാട്ടിലും ജീവിക്കാന്‍ വിടില്ല;കാട്ടാനകളെ വന്ധ്യംകരിക്കാൻ അനുമതി തേടി സംസ്ഥാനം

ബെംഗളൂരു: സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണം പെരുകുന്നതു തടയാൻ നിർബന്ധിത വന്ധ്യംകരണത്തിനുള്ള നടപടിയുമായി വനം വകുപ്പ്. ഇക്കാര്യത്തിൽ അനുമതി തേടി കേന്ദ്രം വനം–പരിസ്ഥിതി മന്ത്രാലയത്തിന് വനംവകുപ്പ് നേരത്തേ കത്തയച്ചിരുന്നു. പരിസ്ഥിതിവാദികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് വന്ധ്യംകരണത്തിനുള്ള അന്തിമ അനുമതി നൽകിയിട്ടില്ല.

രാജ്യത്ത് കാട്ടാനകളുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്തുള്ള കർണാടകയിൽ ആനകളുടെ ആക്രമണത്തിൽ ജീവനും സ്വത്തും നഷ്ടമാകുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. കുടക്, ചിക്കമംഗളൂരു, ഹാസൻ, സകലേഷ്പുര എന്നിവിടങ്ങളിൽ ജനജീവിതം ദുരിതപൂർണമാണ്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 8976 കാട്ടാനകളാണ് സംസ്ഥാനത്തുള്ളത്. കൊമ്പനാനകളുടെ എണ്ണത്തിലും വർധനയുണ്ട്.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts