രണ്ടാം തരംഗത്തിൽ മരിച്ചത് 69 ഡോക്ടർമാർ.

ബെംഗളൂരു : കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്തിന് നഷ്ടമായത് 69 ഡോക്ടർമാരെ.

കോവിഡ് ബാധിച്ച് മരിച്ച ഇവരിൽ 8 പേർക്ക് തക്ക സമയത്ത് മതിയായ ചികിൽസ കിട്ടിയിരുന്നില്ല.

ഒന്നാം തരംഗത്തിൽ 61 ഡോക്ടർമാർ ആണ് മരിച്ചത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ കണക്കുകൾ പറയുന്നു.

  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ

ദക്ഷിണ കന്നഡ ജില്ലയിൽ ഒരു പിജി വിദ്യാർത്ഥിയും രണ്ടാം തരംഗത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു.

ഇത്തരം സാഹചര്യം ഒഴിവാക്കാൻ ഓരോ ജില്ലകളിലെയും ആശുപത്രികളിലെ 10 ശതമാനം കിടക്കകൾ ആരോഗ്യ പ്രവർത്തകർക്കായി മാറ്റി വക്കണമെന്ന് ഐ.എം.എ ആവശ്യപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts