ന്യൂഡൽഹി: ആൻട്രിക്സ് -ദേവാസ് കരാറിലെ അഴിമതിയെക്കുറിച്ച് അന്വോഷിച്ച സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.ഐ.എസ്.ആർ.ഒ യുടെ മുൻ ചെയർമാനും മലയാളിയുമായ ജി മാധവൻ നായരുടെ പേര് കുറ്റപത്രത്തിൽ ഉണ്ട് എന്നാണ് വിവരം.
ചില പ്രത്യേക ലക്ഷ്യം വച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത് എന്ന് മാധവൻ നായർ അറിയിച്ചു. എന്തടിസ്ഥാനത്തിലാണ് കുറ്റപത്രം എന്നറിയില്ല. സി.ബി.ഐയെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിച്ചു .ഡോ: രാധാകൃഷ്ണൻ സത്യവിരുദ്ധമായി കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു.കേന്ദ്രം സമഗ്രമായ അന്വേഷണം നടത്തണം. അദ്ദേഹം പറഞ്ഞു .
ജി.മാധവൻ നായർ സ്ഥാനമൊഴിഞ്ഞ ശേഷം ഡോ: രാധാകൃഷ്ണനായിരുന്നു ഐ.എസ്.ആർ.ഒ.ചെയർമാൻ സ്ഥാനത്ത് വന്നത്.
Related posts
-
ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ബെംഗളൂരു: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ബെംഗളൂരു ക്യാംപസിലെ ഹിന്ദിയിലെഴുതിയ ബോര്‍ഡ് അടിച്ചു... -
ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ ‘പാർലമെന്റാകും’ ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
ബെംഗളൂരു: ഞായറാഴ്ച വൈകുന്നേരങ്ങളിൽ നഗരത്തിലെ ഏതെങ്കിലും ഒരു ലിവിംഗ് റൂമിൽ പതിനഞ്ചോ... -
ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
ബെംഗളൂരു: നഗരത്തിലെ ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ പശ്ചിമ ബംഗാൾ...
