ബെംഗളൂരു: പതിവായി സ്കൂളിൽ പോകാനും നന്നായി എഴുതാനും വായിക്കാനും പഠിക്കാനും പറഞ്ഞതിനെ തുടർന്ന് ആൺകുട്ടി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു, തുംകുരു ജില്ലയിൽ ആണ് സംഭവം നടന്നത്.
തുംകുരു ജില്ലയിലെ ചിക്കനായകനഹള്ളി താലൂക്കിലെ ചെന്നകതയ്യാനയിലെ ഗുഡ്‌ലു ഗ്രാമത്തിൽ ജഗദീഷ് (14) എന്ന ആൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്.
കെങ്കരെ ഗവൺമെന്റ് സ്‌കൂളിൽ എട്ടാം ക്ലാസിലാണ് ജഗദീഷ് പഠിക്കുന്നത്. കുട്ടിയുടെ അമ്മയുടെ വീട്ടുകാർ അയ്യപ്പനെ മാല ചാർത്തിയിരുന്നു. ഈ സാഹചര്യത്തിൽ ജഗദീഷ് അവിടെ പോയി തിരിച്ചുവന്നു.
ഇതിന് പിന്നാലെ സ്കൂളിൽ പോകാൻ വിസമ്മതിച്ചു. വീട്ടിലെ നിർബന്ധത്തിൽ, സുഹൃത്തിനൊപ്പം സ്കൂളിൽ പോയ കുട്ടി, വീട്ടിലേക്ക് മടങ്ങുംവഴി സുഹൃത്തിനെ പറഞ്ഞയച്ച ശേഷം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]