എല്ലാ ബി കാത്ത സ്വത്തുകളും എ കാത്തയിലേക്ക് മാറ്റാനൊരുങ്ങി ബി ബി എം പി

ബെംഗളൂരു: വ്യക്തമായ  സ്വത്ത് രേഖകൾ ബെംഗളൂരു നിവാസികൾക്ക് ഉടൻ പ്രതീക്ഷിക്കാം. ശനിയാഴ്ചഅവതരിപ്പിച്ച 2021-22 ലെ ബൃഹത്‌  ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ബജററ്റിൽ എല്ലാബികാത്ത  സ്വത്തുക്കളുംകാത്തയിലേക്ക് പരിവർത്തനം ചെയ്യുന്നതിനുള്ള നടപടികൾക്കായി  ബി ബി എം പിസംസ്ഥാന സർക്കാരിന്റെ റവന്യൂ വകുപ്പുമായി സഹകരിക്കുന്നുണ്ടെന്ന് അറിയിച്ചു.

ഇത്  കൂടുതൽ സുതാര്യമായ ഒരു സംവിധാനത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും നഗരത്തിന്റെ ചിട്ടയായവളർച്ചയ്ക്ക് കാരണമാവുകയും ചെയ്യും.” എന്ന് എല്ലാബികാത്ത  സ്വത്തുക്കളുംകാത്തയിലേക്ക്പരിവർത്തനം ചെയ്യുന്നതിനുള്ള നടപടികളെ സംബന്ധിച്ചു ബി ബി എം പി അഡ്മിനിസ്ട്രേറ്റർ ഗൗരവ് ഗുപ്തഅഭിപ്രായപ്പെട്ടു. കാത്ത ഒരു പ്രോപ്പർട്ടി ഉടമസ്ഥാവകാശ രേഖയാണ്, അതിന്റെ അടിസ്ഥാനത്തിൽ നികുതികണക്കാക്കുന്നു. അതിൽ സ്ഥാനം, പ്രോപ്പർട്ടിയുടെ വലുപ്പം, ഉടമയുടെ പേര്, ബിൽറ്റ്അപ്പ് ഏരിയ, തുടങ്ങിയവിശദാംശങ്ങൾ ഉൾപ്പെടുന്നു. നഗരത്തിന്റെ വികാസത്തോടെ അനധികൃത നിർമാണങ്ങൾ പലതും ബി ബി എംപിയുടെ അധികാരപരിധിയിൽ കൊണ്ടുവന്നു, അതിനാൽ അത്തരം സ്വത്തുക്കളിൽ നിന്ന് നികുതിപിരിക്കുന്നതിനായി ഒരു പ്രത്യേക രജിസ്റ്റർ സൂക്ഷിച്ചു, ഇവ ബി കാത്തയുടെ കീഴിൽ വന്നു. അടിസ്ഥാനപരമായി, ‘ബികാത്തയിൽ വരുന്ന  ഒരു സ്വത്ത് ബി ബി എം പി യുടെ  അംഗീകാരമില്ലാത്തതാണ്. ആയതിനാൽ അത്തരംസ്വത്തുക്കൾക്ക് വായ്പ നൽകാൻ ബാങ്കുകൾ മടിക്കുന്നു.

  ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു

ഒരു തരം കാത്ത എന്ന നിർദ്ദേശം കഴിഞ്ഞ വർഷത്തെ ബജറ്റിലും പരാമർശിച്ചിരുന്നു. വർഷത്തെബഡ്ജറ്റോടെ ഇത് ഉടൻ തന്നെ യാഥാർത്ഥ്യമാകും. പ്രോപ്പർട്ടി ടാക്സിന്റെ കാര്യത്തിലും കൃത്യത കൈവരിക്കാൻഇത് സഹായിക്കുമെന്ന് ബിബിഎംപി അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts