ഇബ്ലൂരിലെ വീട്ടു മേൽവിലാസം, വ്യക്തിഗത ഐഡി തുടങ്ങിയ രേഖകളാണ് ഇവർ വ്യാജമായി ചമച്ചു നൽകിയത്. എന്നാൽ ഇവരുടെ മേൽവിലാസം തുടർ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ ഇബ്ലൂരിൽ ഇത്തരമൊരു വീടില്ലെന്ന് അധികൃതർ പിന്നീട് കണ്ടെത്തുകയായിരുന്നെന്ന് അശോക് ലെനിൻ പറഞ്ഞു.
Related posts
-
പശുവിനെ വീട്ടിലേക്ക് ആനയിച്ച് പരമ്പരാഗത ചടങ്ങുകളോടെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പുതിയ വസതിയുടെ ഗൃഹപ്രവേശം നടന്നു
മൈസൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്വപ്നഭവനമായ പുതിയ വസതിയുടെ ഗൃഹപ്രവേശ ചടങ്ങുകൾ... -
സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോയ ബെംഗളൂരു സ്വദേശിനിയായ യുവതി ലോഡ്ജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു
ഗൗരി-ഗണേശ ഉത്സവ അവധിക്കാലത്ത് സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്കെത്തിയ 23 വയസ്സുള്ള ബെംഗളൂരു സ്വദേശിനിയായ... -
നഗരത്തിലെ പിവിആറിനും ഫോറം മാളിനും 1.25 ലക്ഷത്തിലധികം രൂപ പിഴ
ബെംഗളൂരു: അനുചിതമായ മാലിന്യ സംസ്കരണത്തിലും നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിലും ഏർപ്പെട്ടിരുന്ന പ്രമുഖ...
