ഇബ്ലൂരിലെ വീട്ടു മേൽവിലാസം, വ്യക്തിഗത ഐഡി തുടങ്ങിയ രേഖകളാണ് ഇവർ വ്യാജമായി ചമച്ചു നൽകിയത്. എന്നാൽ ഇവരുടെ മേൽവിലാസം തുടർ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ ഇബ്ലൂരിൽ ഇത്തരമൊരു വീടില്ലെന്ന് അധികൃതർ പിന്നീട് കണ്ടെത്തുകയായിരുന്നെന്ന് അശോക് ലെനിൻ പറഞ്ഞു.
Related posts
-
പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
ബെംഗളൂരു: കോവിഡ് കാലത്തിന് ശേഷം ഐടി മേഖലയിൽ വ്യാപകമായ ‘വർക്ക് ഫ്രം... -
പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ ആപ്പ് അധിഷ്ഠിത ക്യാബ് സേവനങ്ങളുടെ നിരക്കുകൾ... -
പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
ബെംഗളൂരു: സ്കൂൾ വിദ്യാർത്ഥിനിയായ പതിനഞ്ചുകാരിയെ നിരന്തരം പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ സംഭവത്തിൽ ഇരുപത്തിയൊന്നുകാരനായ...
