അനുമതിയില്ലാതെ ക്ലബ്ബുകളിൽ മദ്യം പാടില്ല: മദ്രാസ് ഹൈക്കോടതി

BAR LIQUIR DRINK BAR

ചെന്നൈ: അനുമതിപത്രമില്ലാതെ ക്ലബ്ബുകളിലും അസോസിയേഷനുകളിലും മദ്യം കഴിക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി, അത്തരം ക്ലബ്ബുകളിലും അസോസിയേഷനുകളിലും പരിശോധന നടത്താനും നിയമവിരുദ്ധത തടയാനും ജില്ലാതല സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിക്കാൻ തമിഴ്‌നാട് ഡിജിപിയോട് നിർദേശിച്ചു. 

കാഞ്ചീപുരം റീഡിംഗ് റൂമും ടെന്നീസ് ക്ലബിലും ക്ലബ്ബ് പരിസരത്ത് മദ്യപിക്കുന്ന അംഗങ്ങളെ പീഡിപ്പിക്കുന്ന പോലീസിനെ തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം ഉത്തരവിട്ടത്.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

പൊതുസ്ഥലമായ ക്ലബ്ബിനുള്ളിൽ മദ്യം വിൽക്കുന്നതിനോ അല്ലെങ്കിൽ മദ്യം കഴിക്കുന്നതിനോ ഉള്ള സാധുതയുള്ള ലൈസൻസൊന്നും ക്ലബ്ബിന് ഇല്ല . അതിനാൽ, നിലവിലെ റിട്ട് ഹർജിയിൽ ആവശ്യപ്പെട്ട ഇളവ് തള്ളിക്കളയാൻ ബാധ്യസ്ഥമാണ് എന്ന് കോടതി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts