കടുവകളെ കടിച്ചു കുടഞ്ഞു ലങ്കന്‍ സിംഹങ്ങള്‍ : മൂന്നാം ടി20 യില്‍ ബംഗ്ലാദേശ് വിജയലക്‌ഷ്യം 215

കൊളംബോ : നിദാഹസ് ത്രിരാഷ്ട്ര ടി20 യിലെ മൂന്നാം മത്സരത്തില്‍ ലങ്കയ്ക്ക് കൂറ്റന്‍ സ്കോര്‍ …ഇരുപത് ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക നേടിയത് 214 റണ്‍സ് ..തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികച്ച ഫോം പിന്തുടരുന്ന കുശാല്‍ പെരെര (48 പന്തില്‍ 74), മെന്‍ഡിസ് (30  പന്തില്‍57) മാണ് മികച്ച സ്കോറിനു അടിത്തറ പാകിയത്‌ …ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിംഗിനു അയക്കുകയായിരുന്നു …ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ബംഗ്ലാ ക്യാപ്റ്റന്‍ മഹമദുള്ള വിഭജിച്ചെങ്കിലും പിന്നീട്‌ വന്ന ഉപുല്‍ തരംഗ (15  പന്തില്‍  32) കൂറ്റന്‍ സ്കോറിലേക്ക് ലങ്കയെ നയിച്ചു ….ബംഗ്ലാദേശിനു വേണ്ടി മുസ്തഫിസുര്‍  നാലു ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്ന്‍ വിക്കറ്റ് നേടി …ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഗുണതിലകയും മെന്‍ഡിസും ചേര്‍ന്ന്‍ 19  പന്തില്‍ അര്‍ദ്ധ ശതകം തികച്ചു …..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts