അറുക്കാനായി കൊണ്ട് പോയ ഒട്ടകങ്ങളെ ബിബിഎംപി ഉദ്യോഗസ്ഥർ രക്ഷപെടുത്തി

ബെംഗളൂരു: നഗരത്തിൽ കശാപ്പിനായി കൊണ്ടുവന്ന ഒട്ടകങ്ങളെ ബെംഗളൂരു പോലീസും മൃഗസംരക്ഷണ വകുപ്പ് അംഗങ്ങളും രക്ഷപ്പെടുത്തി. 11 ഒട്ടകങ്ങളുമായി വന്ന ട്രക്ക് ഉദോഗസ്ഥർ തടഞ്ഞു നിർത്തി പരിശോധിച്ച്. ഇതിൽ രണ്ട് ഒട്ടകങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ച രണ്ടു ഒട്ടകങ്ങളെയും പോസ്റ്റ്മാർട്ടത്തിനു വിധേയമാക്കി.ബാക്കി ഒട്ടകങ്ങളെ പരിശോധിച്ച് മഹാദേവപുരയിലെ ഗരുഡചാർപല്യയിലെ ബെംഗളൂരു ഗൗ രക്ഷാ ശാലയിൽ എത്തിച്ചതായി മൃഗസംരക്ഷണ വകുപ്പ് (ബിബിഎംപി) ഡോ. ശ്രീലക്ഷ്മി പറഞ്ഞു.

  രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ച് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം

മറ്റൊരിടത്തു തൃക്കുകൾ തടഞ്ഞു അതിൽ ഉണ്ടായിരുന്ന 4 ഒട്ടകങ്ങളെയും അധികൃതർ രക്ഷിച്ചു. രണ്ട് കേസുകളിലും പോലീസ് വാഹനങ്ങൾ പിടിച്ചെടുക്കുകയും വാഹന ഉടമകൾക്കെതിരെ കേസ് എടുക്കുകയും ചെയ്തു. ഒട്ടകങ്ങളെ എവിടെ നിന്ന് കൊണ്ടുവരുന്നുവെന്നും ആരുടെ ഉത്തരവനുസരിച്ച് കൊണ്ടുവന്നു എന്നുള്ള അന്വേഷണങ്ങൾ പുരോഗമിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂക്ക് പൊത്താതെ കടന്നുപോകാനാവില്ല; ലക്ഷങ്ങൾ മുടക്കിയ അണ്ടർപാസ് ഇപ്പോൾ തുറന്ന മൂത്രപ്പുര!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts