പതിനേഴുകാരനായ മകന്‍ അമ്മയെ ചൂലിന് പൊതിരെ തല്ലി; കാരണം പഠനനിലവാരം അയല്‍വാസിയുമായി ചര്‍ച്ച ചെയ്തതിന്!

ബെംഗളൂരു: പഠനത്തിൽ പിന്നോക്കമായത്തിന്റെ ആശങ്ക അമ്മ അയൽവാസിയുമായി പങ്കു വെച്ചതിന് പതിനേഴ് വയസുള്ള മകൻ അമ്മയെ ചൂലിന് പൊതിരെ തല്ലി. അമ്മയെ അടിക്കരുതെന്നും അല്ലെങ്കില്‍ ദൃശ്യങ്ങള്‍ പോലീസിന് നല്‍കുമെന്നും പെണ്‍കുട്ടി പറയുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

എന്നാല്‍ ഇതും അവഗണിച്ച് മാതാവിനെ ചൂലിന് അടിക്കുകയും ദൃശ്യങ്ങള്‍ പോലീസിന് നല്‍കിയാല്‍ മര്‍ദ്ദിക്കുമെന്ന് സഹോദരിയേയും ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് പെണ്‍കുട്ടി അമ്മയെ ചൂലിന് തല്ലുന്ന ദൃശ്യം ജെ.പി നഗര്‍ പോലീസിന് കെമാറിയത്.

  വീട്ടിലെ പ്രസവം കുഞ്ഞും അമ്മയും മരണപ്പെട്ടു ;നേരത്തെ രണ്ടു കുട്ടികൾ മരണമടഞ്ഞിരുന്നു

ഇതേ തുടര്‍ന്ന് ആണ്‍കുട്ടി സ്റ്റേഷനില്‍ എത്തി മാപ്പ് പറയുകയും ഇനി ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നും ഉറപ്പ് നല്‍കിയതോടെയാണ് പോലീസ് വിട്ടയച്ചത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തൊക്കെയാ…?’ കെ സുധാകരന്‍ പറഞ്ഞു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us