വനം കയ്യേറ്റം; വിശദമായ റിപ്പോർട്ട് നൽകാൻ കേന്ദ്ര വനം മന്ത്രാലയം സർക്കാരിനോട് ആവശ്യപ്പെട്ടു

ബെംഗളൂരു : ശിവമോഗ ജില്ലയിലെ സാഗർ താലൂക്കിലെ വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കുടുംബത്തെ സഹായിച്ചെന്നാരോപിച്ച് കർണാടകയിലെ നാല് മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ പരാതിയുടെ അടിസ്ഥാനത്തിൽ കേസിലെ വസ്തുതകൾ പരിശോധിക്കാനും, ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ശിക്ഷാനടപടി സ്വീകരിക്കാനും കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം കർണാടക സർക്കാരിനോട് നിർദേശിച്ചു.

  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ

പരിസ്ഥിതി, വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡിസംബർ 9ന് പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു.

കയ്യേറ്റം നടത്തിയ കുടുംബത്തിന് നേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ണടച്ചിരിക്കുകയാണെന്ന് സുപ്രീം കോടതി രൂപീകരിച്ച സെൻട്രൽ എംപവേർഡ് കമ്മിറ്റിക്കും കർണാടക സർക്കാർ ഉദ്യോഗസ്ഥർക്കും നൽകിയ പരാതിയിൽ പരാതിക്കാരനായ ഗണപതി ഡി. വനഭൂമി പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  '80% കർഷകരും അനുകൂലം'; 18,133 കോടിയുടെ ഗ്രേറ്റർ ബെംഗളൂരു ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ട്; ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts